വിവാഹിതനും തൊഴിലുടമയും

വിവാഹിതനും വേലക്കാരെ സ്വീകരിച്ചവനും പ്രാര്‍ത്ഥിക്കേണ്ടത്

നബി(സ) അരുളി : “നിങ്ങളില്‍ ഒരാള്‍ വിവാഹം ചെയ്യുകയോ വേലക്കാരെ സ്വീകരിക്കുകയോ
ചെയ്‌താല്‍ അവന്‍ ഇപ്രകാരം പറയട്ടെ.

اللّهُـمَّ إِنَّـي أَسْـأَلُـكَ
خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها،
وَشَـرِّ ما جَبَلْـتَهـا عَلَـيْه

:(حسن الألباني في سنن أبي داود:٢١٦٠ وفي
سنن ابن ماجة:٢٢٥٢)

“അല്ലാഹുമ്മ ഇന്നീ അസ്അലുക്ക
ഖൈറഹാ, വഖൈറ മാ ജബല്‍തഹാ അലൈഹി, വഅഊദുബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി മാ ജബല്‍തഹാ അലൈഹി.”

“അല്ലാഹുവേ! ഇവളുടെ (ശരീരം) കൊണ്ടുള്ള) നന്മയും, നീ ഇവളില്‍ സൃഷ്ടിച്ചിട്ടുള്ള ഇവളുടെ മനസ്സ്‌ അനുകൂലിക്കുന്നതിലെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളുടെ (ശരീരം കൊണ്ടുള്ള) തിന്മയില്‍ നിന്നും നീ ഇവളില്‍ സൃഷ്ടിച്ചിട്ടുള്ള ഇവളുടെ മനസ്സ് അനുകൂലിക്കുന്നതിലെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”
നബി (സ) അരുളി : “ഒരു ഒട്ടകം (വാഹനം) വാങ്ങിയവനും അതിന്‍റെ മേല്‍ കൈവെച്ചുകൊണ്ട് ഇതേ പ്രകാരം പ്രാര്‍ത്ഥിക്കേണ്ടതാണ്.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured